കശ്മീരിലെ ഗ്രൌണ്ട് റിയാലിറ്റി അറിയാതെയാണ് ചിലര്‍ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ എതിർക്കുന്നത്' എന്നായിരുന്നു ആസാദിന്‍റെ പ്രസ്താവന. 'ഡിഎൻഎ മ്യൂട്ടേഷന്‍ എന്നാല്‍ എന്താണ് എന്നതിന്‍റെ ഏറ്റവുംവലിയ തെളിവാണ് ഗുലാം നബി ആസാദിന്റെ ഈ മലക്കം മറിച്ചില്‍'
ഈ നേതാക്കളെല്ലാം ഏത് പ്രത്യയശാസ്ത്രത്തിനെതിരെ ജീവിതകാലം മുഴുവന്‍ പോരാടുമെന്ന് ശപഥം ചെയ്‌തോ, അതേ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തോടൊപ്പമാണ് ഇപ്പോള്‍ നില്‍ക്കുന്നത്'- ഗെഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു
നല്ലൊരു ആസാദ് (സ്വതന്ത്ര്യന്‍) ബിജെപിയുടെ ഗുലാമായി (അടിമ) മാറിയെന്നാണ് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനാതെ പറഞ്ഞത്. എംപി സ്ഥാനമൊഴിഞ്ഞിട്ടും ആസാദ് ഔദ്യോഗിക വസതിയില്‍ തുടരുന്നത് ബിജെപിയുടെ ആശിര്‍വാദത്തോടെയാണെന്നും സുപ്രിയ ചൂണ്ടിക്കാട്ടി
കോണ്‍ഗ്രസ് നേതൃത്വത്തിനെ രൂക്ഷവിമര്‍ശനം ഉന്നയിച്ചാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. എന്നാല്‍ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ നേരില്‍ കണ്ട് ഇക്കാര്യം സംസാരിച്ചുവെന്നും
ആസാദിന്റെ വിശ്വസ്തനായ വഖാർ റസൂലിനെയോ രാമൻ ഭല്ലയെയോ പുതിയ ജെ കെ പി സി സി അധ്യക്ഷനാക്കാനും ധാരണയായി. പി സി സി സ്ഥാനത്ത് മറ്റാരെങ്കിലും വന്നാലും, നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ, ആസാദ് പാർട്ടിയെ നയിക്കണമെന്ന് ജമ്മുകാശ്മീരിലെ നേതാക്കള്‍ ഐക്യകണ്ഠേന ആവശ്യപ്പെടുകയായിരുന്നു.
രാജ്യത്തിന്‍റെ സുരക്ഷക്ക് തന്നെ പാര്‍ട്ടികളുടെ ഇത്തരം രീതികള്‍ ഭീഷണിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്മഭൂഷന്‍ ബഹുമതി ലഭിച്ച ഗുലാം നബി ആസാദിനെ ആദരിക്കുന്ന ചടങ്ങിലായിരുന്നു കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ അദ്ദേഹം വിമര്‍ശിച്ചത്.
ഗുലാം നബി ആസാദിന് പകരം മറ്റൊരു പ്രതിപക്ഷ നേതാവിനെ കണ്ടെത്തുന്നത് അതീവ ദുഷ്കരമായിരിക്കും. കാരണം, അദ്ദേഹത്തിന് തന്റെ പാർട്ടിയെക്കുറിച്ച് മാത്രമല്ല, രാജ്യത്തെയും സഭയെയും കുറിച്ച് ആശങ്കയുണ്ടായിരുന്നുവെന്ന് മോദി പറഞ്ഞു.